Tuesday, August 13, 2013

പിൻകഴുത്തിൽ 
നിറയെ മരങ്ങളുള്ള,
അതിലെ മെരുങ്ങാത്ത കുരങ്ങന്മാരുടെ
എപ്പോൾ വേണമെങ്കിലും
തെന്നിപോകാവുന്ന
ചടുലമായ ചുവടിനെ രക്ഷിക്കാൻ 
ത്ധടിതിയിൽ മുളയ്ക്ക്ന്ന 
ശിഖരമോഹം പോലെ നീ.